<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Malayalampress</title>
	<atom:link href="https://malayalampress.com/feed/" rel="self" type="application/rss+xml" />
	<link>https://malayalampress.com/</link>
	<description></description>
	<lastBuildDate>Thu, 07 May 2026 10:17:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>
	<item>
		<title>ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ടു; യുവാവിനെ വിളിച്ചു വരുത്തി കുത്തി വീഴ്ത്തി; പണം കവര്‍ന്നു</title>
		<link>https://malayalampress.com/2026/05/07/met-on-a-dating-app-the-young-man-was-called-and-stabbed-the-money-was-stolen/</link>
					<comments>https://malayalampress.com/2026/05/07/met-on-a-dating-app-the-young-man-was-called-and-stabbed-the-money-was-stolen/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 10:17:16 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129100</guid>

					<description><![CDATA[<p>ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തിയ യുവാവിന് നേരെ അതിക്രമം. ചിക്​ജല സ്വദേശിയായ 27കാരനാണ് സാമ്പത്തിക തട്ടിപ്പിനും ശാരീരിക അതിക്രമത്തിനും ഇരയായത്. ജിബിടിക്യു സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് പരിചയപ്പെടുത്തിയാണ് യുവാവിനെ ഗ്രിന്‍ഡര്‍‍ ആപ്പില്‍ നിന്നും നമ്പര്‍ എടുത്തയാള്‍ വിളിച്ചത്.   ബാഗലൂര്‍ റോഡിലെ പാലനഹള്ളിയിലേക്ക് എത്താന്‍ സുഹൃത്ത് പറഞ്ഞത് പ്രകാരം യുവാവ് എത്തുകയും ചെയ്തു. പറഞ്ഞ സ്ഥലത്ത് എത്തിയതോടെ നാല് പുരുഷന്‍മാര്‍ പിന്നാലെ കൂടി പരിഹസിക്കാനും ഡേറ്റിങ് ആപ്പിലെ കാര്യം വീട്ടിലും സുഹൃത്തുക്കളോടും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് കളിയാക്കാനും [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/met-on-a-dating-app-the-young-man-was-called-and-stabbed-the-money-was-stolen/">ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ടു; യുവാവിനെ വിളിച്ചു വരുത്തി കുത്തി വീഴ്ത്തി; പണം കവര്‍ന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തിയ യുവാവിന് നേരെ അതിക്രമം. ചിക്​ജല സ്വദേശിയായ 27കാരനാണ് സാമ്പത്തിക തട്ടിപ്പിനും ശാരീരിക അതിക്രമത്തിനും ഇരയായത്. ജിബിടിക്യു സമൂഹവുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുന്നയാളാണ് എന്ന് പരിചയപ്പെടുത്തിയാണ് യുവാവിനെ ഗ്രിന്&#x200d;ഡര്&#x200d;&#x200d; ആപ്പില്&#x200d; നിന്നും നമ്പര്&#x200d; എടുത്തയാള്&#x200d; വിളിച്ചത്.  </p>
<p>ബാഗലൂര്&#x200d; റോഡിലെ പാലനഹള്ളിയിലേക്ക് എത്താന്&#x200d; സുഹൃത്ത് പറഞ്ഞത് പ്രകാരം യുവാവ് എത്തുകയും ചെയ്തു. പറഞ്ഞ സ്ഥലത്ത് എത്തിയതോടെ നാല് പുരുഷന്&#x200d;മാര്&#x200d; പിന്നാലെ കൂടി പരിഹസിക്കാനും ഡേറ്റിങ് ആപ്പിലെ കാര്യം വീട്ടിലും സുഹൃത്തുക്കളോടും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് കളിയാക്കാനും തുടങ്ങി. </p>
<p>ബലം പ്രയോഗിച്ച് യുവാവിനെ വെങ്കടലയിലെ കനേഡിയന്&#x200d; സ്കൂളിന് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്&#x200d; ഫോണ്&#x200d; പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നാലെ യുപിഐ പാസ്​വേര്&#x200d;ഡ് ആവശ്യപ്പെട്ടു. എതിര്&#x200d;ത്തതോടെ തലയിലും അരക്കെട്ടിലും കൈത്തണ്ടയിലും വയറിലും കഴുത്തിലുമെല്ലാം കത്തിക്ക് കുത്തി പരുക്കേല്&#x200d;പ്പിച്ചു. തുടര്&#x200d;ന്ന് അക്കൗണ്ടിലുണ്ടായിരുന്ന 31,000 രൂപ രണ്ടുതവണയായി യുവാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം യുവാവിനെ ഉപേക്ഷിച്ച് കടന്നുകള​ഞ്ഞു.</p>
<p>മാരകമായി മുറിവേറ്റ് വഴിയില്&#x200d; കിടന്ന യുവാവ് സുഹൃത്തിനെ വിളിച്ചു വരുത്തുകയും ആശുപത്രിയിലെത്തി ചികില്&#x200d;സ തേടുകയുമായിരുന്നു. സംഭവത്തില്&#x200d; ദര്&#x200d;ശന്&#x200d;, സുനില്&#x200d;, ചന്ദന്&#x200d;, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഴ്ചകളോളം യുവാവുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇവര്&#x200d; കവര്&#x200d;ച്ചയ്ക്കായി വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/met-on-a-dating-app-the-young-man-was-called-and-stabbed-the-money-was-stolen/">ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ടു; യുവാവിനെ വിളിച്ചു വരുത്തി കുത്തി വീഴ്ത്തി; പണം കവര്‍ന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/met-on-a-dating-app-the-young-man-was-called-and-stabbed-the-money-was-stolen/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</title>
		<link>https://malayalampress.com/2026/05/07/keralas-new-hero/</link>
					<comments>https://malayalampress.com/2026/05/07/keralas-new-hero/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 10:07:54 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129094</guid>

					<description><![CDATA[<p>തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്. പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/keralas-new-hero/">കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്.</p>
<p>പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് ഈ പ്രമേയം അവതരിപ്പിച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങുകയും ഏകകണ്ഠേന അത് പാസാക്കുകയും ചെയ്തു. ഈ പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.</p>
<p>&#8230;</p>
<p>The post <a href="https://malayalampress.com/2026/05/07/keralas-new-hero/">കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/keralas-new-hero/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</title>
		<link>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/</link>
					<comments>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 08:27:33 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129091</guid>

					<description><![CDATA[<p>എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ കപ്പലിലുണ്ടായിരുന്ന മൂന്നുപേരാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഡച്ച് ദമ്പതി‍മാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. പുരുഷന്മാർ കപ്പലിൽവെച്ചും വിമാനമാർഗം ദക്ഷിണാഫ്രിക്കയിലെത്തിയ യുവതി ജൊഹാനസ്‍ബർഗിൽവെച്ചുമാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/">കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.</p>
<p>ഇതുവരെ കപ്പലിലുണ്ടായിരുന്ന മൂന്നുപേരാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഡച്ച് ദമ്പതി&#x200d;മാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. പുരുഷന്മാർ കപ്പലിൽവെച്ചും വിമാനമാർഗം ദക്ഷിണാഫ്രിക്കയിലെത്തിയ യുവതി ജൊഹാനസ്&#x200d;ബർഗിൽവെച്ചുമാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. </p>
<p>ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്</p>
<p>പിന്നീട് ഏപ്രിൽ 27-നാണ് ബ്രിട്ടീഷ് പൗരനിൽ രോഗം സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തിനും പരിശോധനയിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലുദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. ന്യുമോണിയയാണ് യുവതിയിൽ മരണകാരണമായത്.</p>
<p>രോഗബാധിതനായ ബ്രിട്ടീഷ് പൗരന്റെ രക്തപരിശോധനയിൽ നിന്നാണ് ഹാന്റവൈറസ് ആണ് ആദ്യത്തെ മൂന്നുമരണങ്ങൾക്കും കാരണമായതെന്ന് മനസ്സിലായത്. ആദ്യമരണം സംഭവിച്ച് 21 ദിവസങ്ങൾക്കുശേഷമാണ് അധികൃതർക്ക് രോഗകാരണം കണ്ടെത്താനായത്. നിലവിൽ കപ്പലിലെ യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി</p>
<p>കപ്പലിലെ യാത്രികരിൽ രോഗകാരണമായത് എന്താണെന്നതു സംബന്ധിച്ച വിവവരം പുറത്തുവന്നിട്ടില്ല. ആദ്യം മരിച്ച ദമ്പതികൾ കപ്പൽ യാത്രയ്ക്ക് മുമ്പ് അർജന്റീനയും തെക്കൻ അമേരിക്കയും സന്ദർശിച്ചിരുന്നു. ഇവിടെനിന്നാണോ രോഗം ബാധിച്ചതെന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണ്. ഹാന്റ വൈറസിന്റെ ആൻഡീസ് വകഭേദം തെക്കൻ അമേരിക്കയിലും അർജന്റീനയിലും ചിലിയിലുമാണ് പൊതുവേ കാണപ്പെടുന്നത്.</p>
<p>ക്രൂ മെമ്പർമാരുൾപ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള 150 യാത്രക്കാരാണ് കപ്പലിലുള്ളത്. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.</p>
<p>The post <a href="https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/">കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</title>
		<link>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/</link>
					<comments>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 07:30:43 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=129088</guid>

					<description><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്‍ ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്‍മോഹന്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്&#x200d; കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്&#x200d; ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്&#x200d;മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്&#x200d;മോഹന്റെ സഹോദരിയുടെ ഭര്&#x200d;ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്&#x200d; കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്&#x200d; ശാന്തിയെ ജഗന്&#x200d;മോഹന്&#x200d; കാണുകയായിരുന്നു. തുടര്&#x200d;ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്&#x200d; ഉണ്ടായിരുന്നതിനാല്&#x200d; മരണത്തില്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല.</p>
<p>എന്നാല്&#x200d; കഴുത്തില്&#x200d; അസ്വാഭാവിക പാടുകള്&#x200d; കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താന്&#x200d; തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; മൃതദേഹം ഇടുക്കി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; എത്തിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി. തുടര്&#x200d;ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.</p>
<p>ഇതിനിടെ രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നതായി ശാന്തി പറഞ്ഞതായി ജഗന്&#x200d;മോഹന്&#x200d; പൊലീസിനോട് പറഞ്ഞു. തിങ്കഴാഴ്ച താന്&#x200d; ഇല്ലാത്ത സമയം രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നിരുന്നുവെന്നും ആണി ചോദിച്ചിരുന്നുവെന്നും ജഗന്&#x200d;മോഹന്&#x200d; പറഞ്ഞു. താന്&#x200d; വന്ന ശേഷം ആണി കൊടുത്താല്&#x200d; മതിയെന്ന് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീട്ടില്&#x200d; എത്തിയപ്പോള്&#x200d; ശാന്തിയെ മുറിയില്&#x200d; അബോധാവസ്ഥയില്&#x200d; കണ്ടെത്തുകയായിരുന്നുവെന്നും ജനന്&#x200d;മോഹന്&#x200d; പറഞ്ഞു. </p>
<p>സംശയം തോന്നിയ പൊലീസ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെ രാമകൃഷ്ണന്&#x200d; കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്&#x200d; തോര്&#x200d;ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാമകൃഷ്ണന്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</title>
		<link>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/</link>
					<comments>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 07:23:28 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=129085</guid>

					<description><![CDATA[<p>കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. &#8216;ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്‌പ്പെടുത്തും&#8217; എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/">&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: തെരഞ്ഞെടുപ്പിലെ തോല്&#x200d;വിക്ക് പിന്നാലെ സിപിഐഎമ്മില്&#x200d; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്&#x200d;. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡിലുള്ളത്.</p>
<p>കുറുമാത്തൂര്&#x200d; സഖാക്കള്&#x200d; എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; വെച്ചിരിക്കുന്നത്. &#8216;ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്&#x200d; തുടങ്ങിയാല്&#x200d; ആ നേതാവിനെ ജനങ്ങള്&#x200d; കീഴ്‌പ്പെടുത്തും&#8217; എന്നും ഫ്‌ളക്‌സില്&#x200d; എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മില്&#x200d; നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്&#x200d;ന്നിരുന്നു. കണ്ണൂരിലായിരുന്നു ഈ ആവശ്യം ശക്തമായി ഉയര്&#x200d;ന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. </p>
<p>ഇക്കാര്യം ഉയര്&#x200d;ത്തി കണ്ണൂരില്&#x200d; പോസ്റ്ററുകളും പതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധര്&#x200d;മ്മശാലയിലായിരുന്നു ആദ്യമായി പോസ്റ്റര്&#x200d; പതിച്ചത്. &#8216;പൊതുമണ്ഡലങ്ങളില്&#x200d; പാര്&#x200d;ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാര്&#x200d;ട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക&#8217; എന്നതായിരുന്നു പോസ്റ്ററിലെ വാചകം. &#8216;മോറാഴ സഖാക്കള്&#x200d;&#8217; എന്ന പേരില്&#x200d; ധര്&#x200d;മ്മശാല യൂണിവേഴ്‌സിറ്റി റോഡിലെ കവാടത്തിന്റെ തൂണിലായിരുന്നു പോസ്റ്റര്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജന്&#x200d; വരണമെന്ന ആവശ്യം ഉയര്&#x200d;ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും കണ്ണൂരില്&#x200d; വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച പിണറായി വിജയന്റെ മണ്ഡലമായ ധര്&#x200d;മ്മടത്തും അഴീക്കോടുമായിരുന്നു പോസ്റ്ററുകള്&#x200d; പതിച്ചത്. &#8216;പി ജയരാജനെ വിളിക്കൂ, പാര്&#x200d;ട്ടിയെ രക്ഷിക്കൂ&#8217; എന്ന വാചകമായിരുന്നു രണ്ടിടങ്ങളിലും പോസ്റ്ററിലുണ്ടായിരുന്നത്. &#8216;തിരുത്തേണ്ട പാഠങ്ങളുണ്ട്&#8217; എന്ന പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകവും ഫ്‌ളക്‌സിലുണ്ടായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/">&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</title>
		<link>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/</link>
					<comments>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 06:56:33 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129082</guid>

					<description><![CDATA[<p>കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/">&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ.</p>
<p>ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും സിദ്ദീഖ് പോസ്റ്റിൽ കുറിച്ചു</p>
<p>The post <a href="https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/">&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി</title>
		<link>https://malayalampress.com/2026/05/07/warning-to-those-whose-iqama-has-expired-iqama-must-be-renewed-before-june-30-action-will-be-taken-if-not/</link>
					<comments>https://malayalampress.com/2026/05/07/warning-to-those-whose-iqama-has-expired-iqama-must-be-renewed-before-june-30-action-will-be-taken-if-not/#respond</comments>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Thu, 07 May 2026 06:05:27 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Saudi]]></category>
		<guid isPermaLink="false">https://malayalampress.com/?p=129079</guid>

					<description><![CDATA[<p>റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവര്‍ക്ക് നടപടികൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ജൂണ്‍ 30നകം ഇഖാമ പുതുക്കുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ഇഖാമ കാലാവധി അവസാനിച്ച എല്ലാവര്‍ക്കും അവരുടെ മൊബൈലുകളില്‍ ഈ സന്ദേശമെത്തിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് മാസത്തിലധികം വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് ബോധവൽക്കരണ സന്ദേശങ്ങൾ അയയ്ക്കാൻ ക്വിവ പ്ലാറ്റ്‌ഫോം ആരംഭിച്ചു, അവസാന തീയതി 2026 ജൂൺ 30 [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/warning-to-those-whose-iqama-has-expired-iqama-must-be-renewed-before-june-30-action-will-be-taken-if-not/">ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p class="PlaygroundEditorTheme__paragraph"><strong>റിയാദ്:</strong> <span class="transliteration">സഊദി</span> അറേബ്യയില്&#x200d; വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവര്&#x200d;ക്ക് <span class="transliteration">നടപടികൾ</span> <span class="transliteration">നേരിടേണ്ടി</span> <span class="transliteration">വരുമെന്ന്</span> <span class="transliteration">റിപ്പോർട്ട്</span>. ജൂണ്&#x200d; 30നകം ഇഖാമ പുതുക്കുകയോ സ്‌പോണ്&#x200d;സര്&#x200d;ഷിപ്പ് മാറുകയോ ചെയ്യണ<span class="transliteration">മെന്നും</span> <span class="transliteration">ഇല്ലെങ്കിൽ</span> നിയമനടപടികള്&#x200d;ക്ക് വിധേയരാകേണ്ടിവരു<span class="transliteration">മെന്നുമാണ്</span> <span class="transliteration">മുന്നറിയിപ്പ്</span>. ഇഖാമ കാലാവധി അവസാനിച്ച എല്ലാവര്&#x200d;ക്കും അവരുടെ മൊബൈലുകളില്&#x200d; ഈ സന്ദേശമെത്തിത്തുടങ്ങി <span class="transliteration">എന്നും</span> <span class="transliteration">റിപ്പോർട്ടുകൾ</span> <span class="transliteration">പറയുന്നു</span>. മൂന്ന് മാസത്തിലധികം വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് ബോധവൽക്കരണ സന്ദേശങ്ങൾ അയയ്ക്കാൻ ക്വിവ പ്ലാറ്റ്‌ഫോം ആരംഭിച്ചു, അവസാന തീയതി 2026 ജൂൺ 30 ആണ്.</p>
<p class="PlaygroundEditorTheme__paragraph">ഈ സന്ദേശങ്ങൾ ഔദ്യോഗികമാണെന്നും പൊതുവായ അലേർട്ടുകൾ മാത്രമല്ലെന്നും പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു. അതിനാൽ, മൊബൈൽ ഫോണിലോ ഇമെയിലിലോ സന്ദേശം ലഭിക്കുന്നത് നിങ്ങളുടെ സ്ഥാപനം തീരുമാനത്തിന്റെ പരിധിയിൽ വരുമെന്നാണ് അർത്ഥമാക്കുന്നത്. 2026 ജൂൺ 30 ന് തൊട്ടുപിന്നാലെ, മൂന്ന് മാസത്തിൽ കൂടുതൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ഡാറ്റ ഖിവ പ്ലാറ്റ്‌ഫോം രേഖകളിൽ നിന്ന് യാന്ത്രികമായി ഇല്ലാതാക്കപ്പെടും. മാത്രമല്ല, ഇതിനർത്ഥം തൊഴിലാളിക്ക് അവരുടെ നിയമപരമായ പദവി പൂർണ്ണമായും നഷ്ടപ്പെടും എന്നാണ്. അതിനാൽ, ഈ ഇല്ലാതാക്കലിനു ശേഷമുള്ള ഏതൊരു ഔദ്യോഗിക ഇടപാടും ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. 2026 ജൂൺ 30 ന് മുമ്പ് തങ്ങളുടെ <span class="transliteration">പദവി </span>ശരിയാക്കാത്ത പ്രവാസി തൊഴിലാളികളെ ഫീൽഡ് പരിശോധനയ്ക്കും നാടുകടത്തലിനും വിധേയമാക്കും. തൽഫലമായി, അവർക്ക് അവരുടെ താമസാനുമതി പുതുക്കാനോ പുതിയ വർക്ക് പെർമിറ്റ് നേടാനോ കഴിയില്ല. അതിനാൽ അവരുടെ നിയമപരമായ പദവി പൂർണ്ണമായും താൽക്കാലികമായി നിർത്തിവയ്ക്കും.</p>
<p class="PlaygroundEditorTheme__paragraph"><span class="transliteration">ഇത്തരക്കാർ</span> <span class="transliteration">വേണ്ട</span> <span class="transliteration">നടപടികൾ</span> <span class="transliteration">സ്വീകരിച്ചില്ലെങ്കിൽ</span> <span class="transliteration">ഹുറൂബ്</span> <span class="transliteration">ആയി</span> <span class="transliteration">മാറുമെന്നാണ്</span> <span class="transliteration">റിപ്പോർട്ടുകൾ</span> <span class="transliteration">സൂചിപ്പിക്കുന്നത്</span>. <span class="transliteration">എന്നാൽ</span>, <span class="transliteration">ഇത്</span> <span class="transliteration">സംബന്ധിച്ച</span> <span class="transliteration">ഔദ്യോഗിക</span> <span class="transliteration">വിശദീകരണം</span> <span class="transliteration">പുറത്തു</span> <span class="transliteration">വന്നിട്ടില്ല</span>. ഇഖാമ പുതുക്കാതിരുന്നാല്&#x200d; സ്‌പോണ്&#x200d;സര്&#x200d; അറിയാതെ തന്നെ സ്‌പോണ്&#x200d;സര്&#x200d;ഷിപ്പ് മാറാനുള്ള അവസരം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്&#x200d; അവര്&#x200d; സ്വമേധയാ പുറത്തുപോയിരുന്നില്ല. <span class="transliteration">ഇതിനാണ്</span> <span class="transliteration">മാറ്റം</span> <span class="transliteration">വരുന്നത്</span>. നിലവില്&#x200d; നിരവധി പേര്&#x200d; ഇഖാമ കാലാവധി കഴിഞ്ഞ് സ<span class="transliteration">ഊ</span>ദിയില്&#x200d; കഴിയുന്നുണ്ട്. സ്ഥാപനങ്ങള്&#x200d; അടച്ചുപൂട്ടിയതോ സാമ്പത്തിക പ്രയാസങ്ങള്&#x200d; നേരിട്ടതോ ആണ് ഇഖാമ പുതുക്കാതിരിക്കാനുള്ള കാരണം. എന്തു പ്രതിസന്ധി നേരിട്ടാലും മൂന്നു മാസത്തിലധികം ജീവനക്കാരുടെ ഇഖാമ പുതുക്കാതിരിക്കാന്&#x200d; ആവില്ലെന്നതാണ് മന്ത്രാലയം ഇപ്പോള്&#x200d; അറിയിച്ചിരിക്കുന്നത്.</p>
<p class="PlaygroundEditorTheme__paragraph"><span class="transliteration">ഒരു</span> <span class="transliteration">തൊഴിലാളിയുടെ</span> <span class="transliteration">ഇഖാമ</span> തൊഴിലുടമയാണ് പുതുക്കേണ്ടത്. പുതുക്കിയില്ലെങ്കില്&#x200d; ആ ജീവനക്കാരന്&#x200d; ജൂലൈ ഒന്നുമുതല്&#x200d; സ്ഥാപനത്തില്&#x200d; നിന്ന് സ്വമേധയാ പുറത്തുപോകും. അവര്&#x200d;ക്ക് മറ്റു തൊഴിലുടമകളിലേക്ക് തൊഴില്&#x200d; മാറാം. തൊഴില്&#x200d; മാറാന്&#x200d; സാധിക്കാത്ത നിയമപ്രശ്‌നങ്ങളുണ്ടെങ്കില്&#x200d; അക്കാര്യം അവരെ അറിയിക്കും. ഇഖാമ പുതുക്കാത്തതിനുള്ള മുഴുവന്&#x200d; ബാധ്യതകളും പഴയ തൊഴിലുടമ വഹിക്കേണ്ടിവരും. നേരത്തെ തൊഴില്&#x200d; കരാര്&#x200d; പുതുക്കിയില്ലെങ്കില്&#x200d; മാത്രമായിരുന്നു ജീവനക്കാര്&#x200d; സ്വമേധയാ സ്ഥാപനങ്ങളില്&#x200d; നിന്ന് പുറത്തുപോയിരുന്നത്. എന്നാല്&#x200d; പുതിയ വ്യവസ്ഥയനുസരിച്ച് മൂന്നു മാസം ഇഖാമ കാലാവധി അവസാനിച്ചാലും ജീവനക്കാരന്&#x200d; സ്ഥാപനത്തില്&#x200d; നിന്ന് സ്വമേധയാ പുറത്താവും. ഹുറൂബ് ആയാല്&#x200d; തര്&#x200d;ഹീല്&#x200d; വഴി ഫൈനല്&#x200d; എക്‌സിറ്റ് നേടുകയോ അല്ലെങ്കില്&#x200d; ഹുറൂബ് പിന്&#x200d;വലിച്ച് സ്‌പോണ്&#x200d;സര്&#x200d;ഷിപ്പ് മാറ്റാവുന്ന പദവി ശരിയാക്കല്&#x200d; നടപടികള്&#x200d; പ്രതീക്ഷിച്ച് കഴിയുകയോ വേണം.</p>
<p class="PlaygroundEditorTheme__paragraph">നിയമലംഘകരില്ലാത്ത സ<span class="transliteration">ഊ</span>ദിയെന്ന കാമ്പയിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥ. ഇഖാമ പുതുക്കിയില്ലെങ്കില്&#x200d; അതിന്റെ ബാധ്യതകളെല്ലാം സ്‌പോണ്&#x200d;സര്&#x200d; തന്നെ വഹിക്കേണ്ടിവരുമെന്നതാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത. ജീവനക്കാരന്&#x200d; പുതിയ സ്ഥാപനത്തിലേക്ക് മാറിയ ദിവസം മുതല്&#x200d; ഇഖാമ ചെലവുകള്&#x200d; പുതിയ സ്‌പോണ്&#x200d;സറാണ് വഹിക്കേണ്ടത്. <span class="transliteration">പുതിയ</span> <span class="transliteration">റിപ്പോർട്ടിന്റെ</span> <span class="transliteration">വിശദ</span> വിവരങ്ങൾ <span class="transliteration">ഉടൻ</span> <span class="transliteration">അധികൃതർബി</span> <span class="transliteration">പുറത്ത്</span> <span class="transliteration">വരുമെന്നാണ്</span> <span class="transliteration">പ്രതീക്ഷിക്കുന്നത്</span>.</p>
<p>The post <a href="https://malayalampress.com/2026/05/07/warning-to-those-whose-iqama-has-expired-iqama-must-be-renewed-before-june-30-action-will-be-taken-if-not/">ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/warning-to-those-whose-iqama-has-expired-iqama-must-be-renewed-before-june-30-action-will-be-taken-if-not/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</title>
		<link>https://malayalampress.com/2026/05/07/in-the-capital-crowded-no/</link>
					<comments>https://malayalampress.com/2026/05/07/in-the-capital-crowded-no/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 05:17:10 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=129074</guid>

					<description><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/in-the-capital-crowded-no/">തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.</p>
<p> അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ തെരുവിൽ നിറഞ്ഞു കഴിഞ്ഞു. </p>
<p>അതേസമയം, മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും എഐസിസി നിരീക്ഷകർ തീരുമാനിച്ചു. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി സതീശന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രം​ഗത്തെത്തി.</p>
<p>കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും<br />
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്&#x200d;റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.</p>
<p>The post <a href="https://malayalampress.com/2026/05/07/in-the-capital-crowded-no/">തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/in-the-capital-crowded-no/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</title>
		<link>https://malayalampress.com/2026/05/07/367756788/</link>
					<comments>https://malayalampress.com/2026/05/07/367756788/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 02:11:27 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129063</guid>

					<description><![CDATA[<p>ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. ഏറ്റവും വലിയ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/367756788/">തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.</p>
<p>എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ അല്ലെങ്കിൽ കേവല ഭൂരിപക്ഷമുള്ള മുന്നണിയെയോ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയാണ് പതിവ്.</p>
<p>108 സീറ്റുനേടിയ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ കുറവുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് 5 എംഎൽഎമാരുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ- അണ്ണാ ഡിഎംകെയുമായും എൻഡിഎയിലെ ഘടക കക്ഷിയായ പിഎംകെയുമായും അനൗപചാരിക ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയിൽ വലിയൊരു വിഭാഗം ടിവികെയുമായി സഹകരിക്കണം എന്ന അഭിപ്രായമാണ് ഉള്ളത്.</p>
<p>ഇടതു കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ എൻഡിഎയിലെ കക്ഷികളെ ടിവികെ ഔപചാരികമായി സമീപിക്കുകയുള്ളൂ. മുസ്ലിംലീഗ് ഒപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎം, സിപിഐ ഡിഎംകെ സഖ്യത്തിൽ തുടരുമെന്നാണ് വിവരം.</p>
<p>The post <a href="https://malayalampress.com/2026/05/07/367756788/">തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/367756788/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</title>
		<link>https://malayalampress.com/2026/05/07/congress-chief-minister-2/</link>
					<comments>https://malayalampress.com/2026/05/07/congress-chief-minister-2/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 02:05:12 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129060</guid>

					<description><![CDATA[<p>ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണു​ഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. മുഖ്യമന്ത്രി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/congress-chief-minister-2/">കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.</p>
<p>അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണു​ഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. </p>
<p>മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും.</p>
<p>The post <a href="https://malayalampress.com/2026/05/07/congress-chief-minister-2/">കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/congress-chief-minister-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: malayalampress.com @ 2026-05-07 10:41:08 by W3 Total Cache
-->